ശവമഞ്ചമൊരുക്കി തങ്ങളുടെ ജനിക്കാനിരിക്കുന്ന പൊന്നോമനക്കായി കാത്തിരിക്കേണ്ടി വന്ന മാതാപിതാക്കളുടെ കഥ

ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് അല്ല മാതാപിതാക്കൾക്കും നിരവധി ആയിട്ടുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം ഉണ്ടാകാറുണ്ട് സ്വന്തം കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ അവനെ ഒന്ന് താലോലിക്കുവാനും എല്ലാം ആഗ്രഹിച്ചു കൊണ്ടാണ് ഗർഭകാലത്തെ ഓരോ ദിനവും മാതാപിതാക്കൾ തള്ളി നിൽക്കുന്നത് എന്നാൽ ചില സമയങ്ങളിൽ ഈശ്വരൻ ചിലരെ വളരെ ക്രൂരമായി തന്നെ പരീക്ഷിക്കാറുണ്ട് തന്റെ കുഞ്ഞിനുവേണ്ടി ശവമഞ്ചം ഒരുക്കി കാത്തിരിക്കേണ്ട.

   

അവസ്ഥയിൽ വന്ന ദമ്പതികളെ കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഫ്ലോറിഡയിലെ സ്റ്റീഫൻ എറിക്കാ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനിഭ്യക്ക് ജോസ് അമ്മയുടെ ഉദരത്തിൽ ആയിരുന്നു ഇപ്പോൾ തന്നെ ജീവനോടെ കിട്ടില്ല എന്ന് ഡോക്ടർമാരും വിധിയെഴുതി മുപ്പതാമത്തെ ആഴ്ചയിലെ സ്കാനിങ്ങിൽ ആണ് കുഞ്ഞിനെയും ബ്രെയിൻ ട്യൂമർ ഉണ്ട് എന്ന് കണ്ടെത്തുന്നത് ഓരോ ദിവസവും ഈ ട്യൂമർ അതിവേഗം വളരുന്നുണ്ട് എന്നുള്ളത് കൊണ്ട്.

തന്നെ കുഞ്ഞിനെ ജീവനോടെ തന്നെ പുറത്തെടുക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി ഒടുവിൽ തന്നെ കുഞ്ഞിനെ വേണ്ടി ഒരുക്കി വേദനയോടെ തന്നെ കാത്തിരുന്ന അച്ഛനും അമ്മയും കുഞ്ഞും വളരുന്നതോടൊപ്പം തന്നെ അവന്റെ തലച്ചോറിലേറ്റവും വളർന്നു ഗർഭാവസ്ഥയിൽ ആയതുകൊണ്ട് തന്നെ ഒന്നും ചെയ്യാൻ സാധിക്കാതെ ആ കുഞ്ഞിന്റെ മരണം നോക്കി നിൽക്കാൻ മാത്രമേ ആ മാതാപിതാക്കൾക്കും ഡോക്ടർമാർക്കും സാധിച്ചുള്ളൂ തന്റെ പൊന്നോമനയെ ഒരു ദിവസത്തേക്ക് എങ്കിലും ജീവനോടെ തന്നെ ലഭിക്കണമെന്ന് അമ്മ മനസ്സുരുകി തന്നെ പ്രാർത്ഥിച്ചു കൊണ്ടിരുന്നു അത്ഭുതകരം എന്നു പറയട്ടെ ഡോക്ടർമാരുടെ വിധിമറികടന്നു കൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top